മഹാകവി ഇടശ്ശേരിയുടെ
നൂറ്റിപ്പതിനൊന്നാം ജന്മവാര്‍ഷികം
23 ഡിസംബര്‍ 2017
ഇടശ്ശേരി പുരസ്കാര സമര്‍പ്പണം
അനുസ്മരണ പ്രഭാഷണം
കലാപരിപാടികള്‍, നാടകം
ഡിസംബര്‍ 26 ചൊവ്വാഴ്ച
പൊന്നാനി നഗരസഭയും,
കേരള സാഹിത്യ അക്കാദിമിയും,
ഇടശ്ശേരി സ്മാരക സമിതിയും
സംയുക്തമായി അവതരിപ്പിച്ചു.
മഹാകവി ഇടശ്ശേരി സ്മരണ പൊന്നാനി നഗരസഭ ചെയര്‍മേന്‍ മുഹമ്മദ് കുഞ്ഞി
മഹാകവി അക്കിത്തത്തെ സ്വീകരിക്കുന്നു.
മഹാകവി അക്കിത്തത്തെ വേദിയില്‍ സ്വീകരിക്കുന്നു ചെയര്‍മേന്‍ മുഹമ്മദ് കുഞ്ഞിയെ വേദിയില്‍ സ്വീകരിക്കുന്നു
 
പ്രൊഫ. ‍ പി.എം. നാരായണനെ സ്വീകരിക്കുന്നു പ്രൊഫ. കെ.വി. രാമകൃഷ്ണനെ സ്വീകരിക്കുന്നു
   
അവാര്‍ഡ് ജേതാവ് എ. ശാന്തകുമാറിനെ സ്വീകരിക്കുന്നു അവാര്‍ഡ് ജേതാവ് റിയാസിനെ സ്വീകരിക്കുന്നു
   
പത്മന്‍ നാറാത്ത്
മഹാകവി അക്കിത്തത്തില്‍നിന്ന്
ഇടശ്ശേരി അവാര്‍ഡ്  സ്വീകരിക്കുന്നു
റിയാസ് മഹാകവി അക്കിത്തത്തില്‍നിന്ന് 
ഇടശ്ശേരി അവാര്‍ഡ്  സ്വീകരിക്കുന്നു
   
ജിഷ അഭിനയ മഹാകവി അക്കിത്തത്തില്‍നിന്ന്
ഇടശ്ശേരി അവാര്‍ഡ് സ്വീകരിക്കുന്നു
എ. ശാന്തകുമാര്‍ മഹാകവി അക്കിത്തത്തില്‍നിന്ന്
ഇടശ്ശേരി അവാര്‍ഡ് സ്വീകരിക്കുന്നു
 
ഇടശ്ശേരി അവാര്‍ഡ്  ജേതാക്കള്‍ എ. ശാന്തകുമാര്‍, ജിഷ അഭിനയ, റിയാസ്, പത്മന്‍ നാറാത്ത്
കേരള സാഹിത്യ അക്കാദമി സെക്രറ്റരി കെ.പി. മോഹനന്‍ പ്രൊഫ. എ.എം. നാരായണന്‍
 
പ്രൊഫ. കെ.വി. രാമകൃഷ്ണന്‍ അരുന്ധതി കടവനാടന്‍
   
പത്മന്‍ നാറാത്ത് - മറുപടി പ്രസംഗം ജിഷ അഭിനയ - മറുപടി പ്രസംഗം
   
എ. ശാന്തകുമാര്‍ - മറുപടി പ്രസംഗം റിയാസ് - മറുപടി പ്രസംഗം
   
സ്റ്റാന്‍റിങ് കമ്മിറ്റി ഫോര്‍ എജുക്കേഷന്‍, ആര്‍ട്ട്സ് ഏന്‍റ് സ്പോര്‍ട്ട്സ് ചെയര്‍മേനും നഗരസഭ കൗണ്‍സിലറുമായ മുഹമ്മദ് ബഷീര്‍,
പൊന്നാനി നഗരസഭ ചെയര്‍മേന്‍ മുഹമ്മദ് കുഞ്ഞി,
മഹാകവി അക്കിത്തം
മഹാകവി അക്കിത്തത്തോടൊപ്പം
മകന്‍റെ വാശി എന്ന ഇടശ്ശേരിക്കവിതയുടെ ആലാപനം
ടി.എസ്. ജിത്യ
മഹാകവി അക്കിത്തത്തോടൊപ്പം
ജോയന്‍റ് സെക്രറ്റരി അഡ്വ. ജിസന്‍ പി. ജോസ് നന്ദി പറയുന്നു നഗരസഭ ചെയര്‍മേന്‍‍ മുഹമ്മദ് കുഞ്ഞി
മഹാകവി അക്കിത്തത്തോടൊപ്പം
   
ഇടശ്ശേരി സ്മാരകത്തിലെ സജീവ പ്രവര്‍ത്തകരാണ്
അഡ്വ. ജിസന്‍ പി. ജോസിന്‍റെ കുടുംബം
സദസ്സ് ഒരു ദൃശ്യം
   
സദസ്സ് ഒരു ദൃശ്യം സദസ്സ് ഒരു ദൃശ്യം
 
സദസ്സ് ഒരു ദൃശ്യം 'ഇടശ്ശേരി മാവി'ന്‍റെ ചുവട്ടില്‍
'ഇടശ്ശേരി മാവി'ന്‍റെ ചുവട്ടില്‍
ചെയര്‍മേന്‍ മുഹമ്മദ് കുഞ്ഞിയും
സ്മാരകത്തിന്‍റെ സജീവ പ്രവര്‍ത്തകനായ സദാനന്ദന്‍ മാസ്റ്ററും
മഹാകവി അക്കിത്തത്തോടൊപ്പം
   
ടി.എസ്. ജിത്യ മഹാകവി അക്കിത്തത്തോടൊപ്പം മഹാകവി അക്കിത്തത്തോടൊപ്പം